ലോക്ക് ഡൗൺ മറവിൽ പള്ളിമേടയിൽ രാസലീലയാടിയ യേശുവിൻറെ പ്രതിപുരുഷനെ വിശ്വാസികൾ ലോക്കാക്കി
കോവിഡിനെത്തുടർന്നുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് ആരാധനാലയം അടച്ചിട്ടിരിക്കുന്നതിനിടയിൽ പള്ളിമേടയിൽ അൽമായന്റെ ഭാര്യയുടെ നെഞ്ചത്ത് രാസലീല ആടിയ യേശുവിൻറെ പ്രതിപുരുഷനായ എടവക വികാരിയെ വിശ്വാസികൾ കയ്യോടെപൊക്കി.ഓണലൈൻ കാമ്പയിനിങ് നടത്തി സഭയിലെ വികാരിമാരുടെ കൊള്ളരുതായമകൾക്കെതിരെ പ്രതികരിക്കുന്നവരെ സ്ത്രീകളെയും കന്യാസ്ത്രീമാരെയും കൊണ്ട് സംസ്ഥാന വ്യാപകമായി വൃണക്കേസുകൾ കൊടുത്ത് ഒതുക്കാനുള്ള കത്തോലിക്കാ സഭയുടെ പ്ലാൻ സി നടപ്പിലാക്കി വരുന്നതിനിടയിലാണ് യേശുവിൻറെ പ്രതിപുരുഷൻറെ രാസലീല വിശ്വാസികൾ തന്നെ കയ്യോടെ പിടിച്ച വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
ഇടുക്കിജില്ലയിലെ ഹൈറേഞ്ച് മേഖലയിലെ പ്രമുഖ കത്തോലിക്കാ ദേവാലയമായ കട്ടപ്പന വെള്ളയാംകുടി ഇടവകയിലെ ഫാദർ. ജെയിംസ് മംഗലശേരിയെയാണ് വിശുദ്ധ രാസലീലയ്ക്കിടെ കുഞ്ഞാടുകൾ പൊക്കിയത്. സോഷ്യൽ മീഡിയയിൽ ഇത്തരക്കാരെ തുറന്നു കാട്ടുന്നവർക്കെതിരെ കേസ് കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം ഒരു വൈദിക മുതുകാള പറഞ്ഞിട്ട് അധിക ദിവസമാകുന്നതിന് മുൻപുതന്നെ
കത്തോലിക്കാ സഭയുടെ ആസനത്തിൽ ആപ്പടിക്കുന്നതിനിടയിലാണ് വൈദീകൻ പിടിയിലായിരിക്കുന്നത്.
കത്തോലിക്കാ സഭയുടെ ആസനത്തിൽ ആപ്പടിക്കുന്നതിനിടയിലാണ് വൈദീകൻ പിടിയിലായിരിക്കുന്നത്.
(ചിത്രം: പള്ളിമേടയിൽ പാപമോചനത്തിനായി കുമ്പസാരിക്കുന്ന കത്തോലിക്കാ കൊലസ്ത്രീ)
ലോക്ക് ഡൗണിനെ തുടർന്ന് പള്ളി അടച്ചതോടെ വീട്ടമ്മ പള്ളിമേടയിൽ സന്ദർശനം പതിവായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചിലവിശ്വാസികളാണ് അന്യൻറെ ഭാര്യയെ മോഹിക്കരുത് വ്യഭിചാരം ചെയ്യരുത് എന്നീ പ്രമാണങ്ങൾ ലംഘിച്ചുകൊണ്ട് ഇടവക കുഞ്ഞാടിൻറെ ഭാര്യയെ പള്ളിമേടയിലിട്ട് ഒപ്പീസ് ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഉടുതുണിയില്ലാതെ കയ്യോടെ പൊക്കിയത്. വൈദികർ ചെയ്യുന്ന കാര്യങ്ങൾ പുതപ്പിട്ടു മൂടണം എന്നു പൂവണ്ണൻ ധ്യാനക്കുരു പറഞ്ഞതൊന്നും ഈ വികാരി ജെയിംസ് മംഗലശ്ശേരിയുടെ കാര്യത്തിൽ തലതിരിഞ്ഞ ചില വിശ്വാസികൾ കേട്ടില്ലെന്നു തോന്നുന്നു.
(ചിത്രം: പള്ളിമേടയിൽ കുമ്പസാരത്തിന് ശേഷം ഒപ്പീസ് ചൊല്ലാൻ തയ്യാറെടുക്കുന്ന കത്തോലിക്കാ കൊലസ്ത്രീ)
നാളുകളായി ഇടവകക്കാരിൽ ചിലർ പള്ളിമേടയിൽ കണക്കെഴുത്തുകാരിയും രണ്ടുകുട്ടികളുടെ മാതാവുമായ അൽമായന്റെ ഭാര്യയുമായുള്ള വികാരിയുടെ കാമകേളികൾ വീക്ഷിച്ചുവരികയായിരുന്നുവത്രെ. ഈ വീട്ടമ്മയുമായും ഇടവകയിലെ മറ്റുപല സ്ത്രീകളുമായും വികാരിക്ക് ഇത്തരത്തിലുള്ള അവിഹിതബന്ധങ്ങൾ ഉണ്ടെന്നും അവരെയെല്ലാം ഇതുപോലെ പള്ളിമേടയിലിട്ട് ഒപ്പീസ് ചൊല്ലാറുണ്ടെന്നും ഇടവകക്കാർ പറയുന്നു.സംഭവം കുഞ്ഞാടുകൾ സഭാ നേതൃത്വത്തെ അറിയിക്കുകയും അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
( ചിത്രം: കത്തോലിക്കാ കൊലസ്ത്രീ പള്ളിമേടയിൽ ഉടു തുണിയില്ലാതെ)
സഭയുടെ ” കോണാൻ” നിയമമനുസരിച്ച് കുഞ്ഞാടുകളുടെ ഭാര്യമാരുടെ നെഞ്ചത്തുകയറാനും അവരെ ഒപ്പീസു ചൊല്ലാനും ഇടയന് അധികാരമുണ്ട് എന്നതിനാൽ വൈദീകരുടെ ലൈംഗീക ആരോപണങ്ങളിലും പീഡനങ്ങളുമെല്ലാം കോണാൻ നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ സ്ഥലം മാറ്റ നടപടി സ്വീകരിക്കാനും ഒരു വൈദികനാണെന്നു ഓർക്കാതെ പാപത്തിലേക്ക് വലിച്ചിഴച്ചത് ആ നസ്രാണി കുലസ്ത്രീ ആയതിനാൽ ഇരുചെവി അറിയാതെ വികാരി ചികിത്സയ്ക്ക് പോയതാണെന്ന് വരുത്തിക്കൊണ്ട് മറ്റൊരു മുട്ടനാടിനെ നിയമിച്ച് നടപടി അവസാനിപ്പിക്കുകയുമായിരുന്നു.
(ചിത്രം: കത്തോലിക്കാ കൊലസ്ത്രീ പള്ളിമേടയിൽ തുണിയോട് കൂടിയത്)
വെള്ളയാംകുടി ഇടവക വികാരി ഫാദർ. ജെയിംസ് മംഗലശേരി കണ്ണ് ചികിത്സയ്ക്ക് പോയതാണെന്നാണ് ഇതേകുറിച്ച് അന്വേഷിക്കുന്നവരോട് സഭാനേതൃത്വം നൽകുന്ന വിശദീകരണം. വികാരി കണ്ണുചികിത്സയ്‌ക്ക് പോയവാർത്ത സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റി ആരോ ‘ക’ യ്ക്ക് കുനിപ്പിട്ട് പ്രചരിപ്പിച്ചത് നേരാണെന്ന് തെറ്റിദ്ധരിച്ച് മുൻപ് ഒപ്പീസ് ചൊല്ലാൻ പോയിട്ടുള്ള ഇടവകയിലെ പല കുലസ്ത്രീകളും ഡോക്ടറെ കാണാൻ പരക്കം പാഞ്ഞതായും റിപ്പോർട്ട് ഉണ്ട്.
No comments:
Post a Comment